Translate

Friday, December 21, 2012

കാലോചിത നിയമ പരിഷ്ക്കാരങ്ങളില്‍‍ സഭയുടെ എതിര്‍പ്പ്(1)


എവിടെ  സ്വേഛചാധിപത്യം ആരംഭിക്കുന്നുവോ അവിടെ നിയമവും അവസാനിക്കുന്നു. അരാജകത്വവും തുടങ്ങും. ഇത് അമേരിക്ക ഭരണഘടന ശില്പ്പിയായ ജെഫെഴ്സ, പറഞ്ഞ വാക്കുകളാണ്. ർക്കാരിന്റെ നിയമ സംഹിതകളുടെപരിധിയില്പ്പെട്ടതല്ല സഭാവക സ്വത്തുക്കളെന്നുള്ളത് ആധുനിക കാലത്തിന്റെ ഒരു അപവാദമാണ്. സമത്വം, സ്വാതന്ത്ര്യം  സാഹോദര്യം എന്നീ മഹനീയ ആശയാധിഷ്ടിതമായ ഒരു രാഷ്ടത്തിന്റെ തത്ത്വങ്ങള്ക്കുള്ളില്ത്തന്നെ സഭാതാത്പര്യങ്ങള്ക്കായി സമത്വസുന്ദരമായ ഭാരതം എന്ന ആദശം ഇവിടെ ബലികഴിച്ചിരിക്കുകയാണ്.

ഹിന്ദുവിനും  മുസ്ലീമിനും ഒരു നിയമം, ക്രിസ്ത്യാനിക്ക് മറ്റൊരു നിയമം. ഇത്തരം കിരാത നിയമം മറ്റേതെങ്കിലും രാഷ്ട്രത്തിലുണ്ടോയെന്നും വ്യക്തമല്ല. സ്വാഥനിയമങ്ങളെ മറികടന്നു കേരളത്തിലെ പ്രഗല്പ്പനായ മുസുപ്രീം  കോടതി ജഡ്ജി കൃഷ്ണയ്യ തയ്യാറാക്കിയ ബില്ലിന്റെ നക്കലിനെയാണ് ർച്ച് ആക്റ്റെന്നു പറയുന്നത്. ബില്ലിന്റെ നിയമവശങ്ങളും പ്രായോഗിക വശങ്ങളും വാദവിവാദങ്ങളില്ക്കൂടി  ച്ച ചെയ്തുവെന്നല്ലാതെ നാളിതുവരെയും നിയമപാലകരുടെ മേശയില്എത്തിയിട്ടില്ല. സംഘടനാ തലങ്ങളിലും സാമൂഹികരംഗങ്ങളിലും നിയമം പ്രായോഗികമാക്കുവാ ഒച്ചപ്പാടുകളുണ്ടെങ്കിലും, പൌരാഹിത്യ ശക്തിയി അവതരിപ്പിക്കുവാൻ, പോകുന്ന ബില്ല്  കാറ്റത്തുലയുന്ന വെറും കടലാസ്സു കഷണങ്ങളായി അവതരിപ്പിക്കുന്നവരുടെ  കൈവശം തന്നെയുണ്ട്‌.  


സഭയുടെ സ്വത്തുക്ക ഒരു മെത്രാന്റെയോ പുരോഹിതന്റെയോ തറവാട്ടി നിന്നും കൊണ്ടുവന്നതല്ല. പൈതൃകമായി തലമുറകള്മറിഞ്ഞു വന്നതാണ്  മതസംഭാവനകളും ഭക്തരുടെ നേർച്ചകാഴ്ചകളുമായി സ്വരൂപിച്ച സ്വത്തുക്കളാണ്. സ്വത്തുക്ക നല്കിയവരായ വിശ്വാസികള്ക്ക് സ്വത്തിന്മേ യാതൊരു നിയന്ത്രണവും ഇല്ല. സ്വത്തുക്കളും കൈകാര്യം ചെയ്യുന്നത്  ബിഷപ്പും പുരോഹിതരും. ചരിത്രാതീതകാലംമുത സഭയുടെ  സ്വത്തുക്ക എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു ചോദിക്കുവാനും അല്മായനെ അനുവദിച്ചിരുന്നില്ല.

സഭയുടെ ചോദ്യം ചെയ്യാ പറ്റാത്ത സ്വത്തുക്കള്ക്ക് ക്കാ നോട്ടത്തി ഒരു കണക്കു വേണമെന്നു മാത്രമേ ബില്ലുകൊണ്ട്  ഉദ്ദേശിക്കുന്നുള്ളൂ. സഭയുടെ സ്വത്തുക്ക ഇന്നു  നിയന്ത്രണത്തിലുള്ളവരുടെ വീടുകളില്നിന്നും കൊണ്ടുവന്നതല്ല. ഭരണഘടനയുടെ ഇരുപത്തിയാറാം വകുപ്പനുസരിച്ച് സഭാ സ്വത്തുക്ക ക്കാരിന്റെയും മേല്നോട്ടത്തില്കൊണ്ടുവരുവാ സഭ ബാധ്യസ്ഥരുമാണ്.

നീതിന്യായ കോടതികളിലെ പ്രഗല്പ്പരായ ജഡ്ജിമാരായിരുന്ന ശ്രീ കെ.റ്റി. തോമസിന്റെയും കൃഷ്ണയ്യരുടെയുംപരിഗണനയോടെ വന്ന ബില്ലിനെ മൂന്നുവ ഷങ്ങ കഴിഞ്ഞിട്ടും മെത്രാലോകം ഗൌനിക്കുന്നില്ലെങ്കി ശ്വേഛ്ചാധിപത്യം തുടരുവാപുരോഹിത ആഗ്രഹിക്കുന്നുവെന്നു വേണം കരുതുവാ. ച്ച് ആക്റ്റിനെ എതിക്കുന്ന പുരോഹിതതങ്ങളുടെ ധാമ്മിക ഉത്തരവാദിത്വത്തെ തികച്ചും നിരസിക്കുന്നുവെന്നല്ലേ മനസിലാക്കേണ്ടത്. വസ്തുനിഷ്ടമായി എന്തുകൊണ്ട് കാര്യങ്ങ ഗൌരവമായി പുരോഹിതരും അധികാര സ്ഥാനങ്ങളിലുള്ളവരും പരിഗണിക്കുന്നില്ല.

പുരോഹിതരുടെ നിയന്ത്രണത്തിലിരിക്കുന്ന വൻസ്വത്ത് സമാഹരണം ഇവരുടെ പൂവികസ്വത്തല്ല. മഠം വക സ്വത്തുക്കളും സ്ഥാവരസ്വത്തുക്കളും ബിഷപ്പിന്റെ കൊട്ടാരങ്ങളും തലമുറകളായി സംഭാവനകള്കിട്ടി സ്വരൂപിച്ചിട്ടുള്ളതാണ്. അടുത്തകാലത്ത് അനിയന്ത്രിതമായി നിയമാനുസരണമല്ലാതെ പല പള്ളികളും പണം ബ്ലേഡിലും മറ്റുമിട്ടു ഇരട്ടിച്ചിട്ടുണ്ട്. തന്മൂലം സ്വത്തിന്റെ പരിധി എത്രമാത്രം ഉണ്ടെന്നും ഇടവക ജനങ്ങള്ക്കുപോലും അറിയത്തില്ല. ഗള്ഫില്നിന്നു വരുന്ന സാധാരണക്കാക്ക് മാത്രമേ പണത്തിനു നിയന്ത്രണമുള്ളു. ഇന്നുള്ള നിയമം അനീതിയാണ്. വിദേശവരുമാനത്തിനു നികുതി കൊടുക്കണമെന്നാണ് നിയമം. ഇന്ന് വിദേശ വരുമാനം വെട്ടിച്ചു കേരളകത്തോലിക്കസഭ നികുതി വെട്ടിപ്പിന്റെ വലിയഒരു മാഫിയാ സംഘടന ആയിരിക്കുകയാണ്. ക്കാരും രാഷ്ട്രീയ സംഘടനകളും പള്ളിയുടെ നിയമത്തില്നിശബ്ദത പാലിക്കുന്നതും അല്മായനു വ്യക്തമല്ല.

ർച്ച്ആക്റ്റ് പരിധിയി പള്ളിസ്വത്തുക്കളെല്ലാം തന്നെ ഉള്പ്പെടുത്തിയിട്ടുണ്ട്. പള്ളി സ്ഥിതിചെയ്യുന്ന കെട്ടിടങ്ങ, പള്ളിയോടനുബന്ധിച്ചുള്ള മറ്റു കെട്ടിടങ്ങ, പള്ളി നിലകൊള്ളുന്ന ഭൂമി, ഭാവിയി പള്ളിപണിയാ പദ്ധതിയിടുന്ന ഭൂമിക, സെമിത്തേരിക, പള്ളി മേടിച്ചിട്ടുള്ള മറ്റു സ്വത്തുക്കളും ഭൂമിയും, പള്ളിക്കായി ദാനം കിട്ടിയ വസ്തുക്ക, സെമിനാരിക, ഹോസ്പിറ്റ, വിദ്യാഭ്യാസ സ്ഥാപനങ്ങ, സ്കൂ, കോളേജു അനാഥ ശാലക,പുരോഹിതരുടെ വാസസ്ഥലം, ധ്യാന കേന്ദ്രങ്ങ, വ്യവസായ സ്ഥാപനങ്ങ, കൃഷി ഭൂമിക, പത്ര മാധ്യമങ്ങളും അനുബന്ധിച്ചുള്ള സ്വത്തുക്കളും ർച്ച്ആക്റ്റ് നിയമത്തിന്റെ പരിധിയി വരും.


കൃഷ്ണയ്യരുടെ നിയമം നിദ്ദേശിച്ചിരിക്കുന്നത്, ജനാധിപത്യരീതിയില്പള്ളിഭരണം നടപ്പിലാക്കുവാനാണ് . ഇടവകയില്പതിനെട്ടുവയസു തികഞ്ഞവക്ക്വോട്ടവകാശം ഉണ്ടായിരിക്കും. ഇവരായിരിക്കും ട്രസ്റ്റ് അസംബ്ലി അംഗങ്ങളെയും നേതാക്കളെയും തിരഞ്ഞെടുക്കുന്നത്. ട്രസ്റ്റ് അസംബ്ലിയില്ഓരോ ഇടവകയിലും കണക്കു പരിശോധിക്കുന്നതിനു (Auditors) മൂന്നു അംഗങ്ങളെയും അംഗസംഖ്യാനുപാതകമായി കൂടുതല്അംഗങ്ങളെയും തെരഞ്ഞെടുക്കണം. ഓരോ മുന്നൂറു കുടുംബങ്ങളെയുംഒരു യൂണിറ്റായി കണക്കാക്കും.

ഇടവകയിലെ യുണിറ്റു സംസ്ഥാനലവലിഉള്ളവരെയും തെരഞ്ഞെടുക്കും. ഒരുരൂപതയ്ക്ക് ഇരുപത്തിയഞ്ചു ട്രസ്റ്റികളെയും തിരഞ്ഞെടുക്കാം. ക്കാരില്നിന്നു കണക്കുപരിശോധകരായി (Auditors) പ്രാവിണ്യം നേടിയവരെയും തെരഞ്ഞെടുക്കണം. യോഗ്യരായവരെ മാത്രമേ ഓരോ സ്ഥാനങ്ങളിലേക്കായി തിരഞ്ഞെടുക്കുവാപാടുള്ളൂ. സഭയുടെ വിശ്വാസത്തിനെതിരായി പ്രവത്തിക്കുന്നവരെ, നിരീശ്വരന്മാരെ, കുറ്റവാളികളെ, ഭരണകാര്യങ്ങളി, യോഗ്യത കല്പ്പിച്ചു ഒഴിവാക്കിയിട്ടുണ്ട്. മാനസിക രോഗികള്ക്കും കുടിയന്മാക്കും മയക്കു മരുന്നിനടിമപ്പെട്ടവക്കും സഭയുടെ ഭരണ കാര്യങ്ങളില്പങ്കുകൊള്ളൂവാന്അവകാശമില്ല.

അടുത്ത  ദിവസങ്ങളി ഉണ്ടായിരുന്ന ഹൈക്കോടതി വിധിയിഅല്മായനു സഭാപരമായ സ്വത്തുക്കളി നിയന്ത്രണവും അവകാശവും ഉണ്ടായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇടവകക്കാരോ, സ്വതന്ത്രമായോ, തിരഞ്ഞെടുക്കപ്പെടുന്ന പള്ളിയിലെ അല്മായ കമ്മിറ്റിക്കോ സഭാപരമായ സ്വത്തുക്കള്ക്ക് അവകാശമുണ്ടായിരിക്കുമെന്നു 2012 ഒക്റ്റോബറിൽ, ഹൈക്കോടതി ജഡ്ജി കെ. വിനോദചന്ദ്രന്റെ നീതി ന്യായ വിധിയിലുണ്ട്. കൊല്ലം, മുക്കാട് തിരുകുടുംബ ദേവാലയത്തില്ഇടവകക്കാരും പള്ളിഅധികാരികളും തമ്മിലുള്ള കേസിന്റെ വിധിന്യായമാണിത്. വിധിയുടെ അടിസ്ഥാനത്തില്കേരളത്തിലുള്ള  ഓരോ പള്ളിയിലെയും ഇടവകക്കാഒത്തുചേന്നു പള്ളിക്കെതിരായി ഇത്തരംഅനേക വിധികള്നേടിയാ ച്ച് ആക്റ്റിനു കാലക്രമത്തിൽ,പുരോഹിത, കീഴ്പ്പെടേണ്ടിവരും.


അല്മായനു അനുകൂലമായ വന്ന വിധി പുരോഹിത ലോകത്തെ  ഞെട്ടിച്ചി ട്ടുണ്ട്വിധിന്യായത്തിലെ പകപ്പുകള്കണ്ടിട്ടും പുരോഹിത  സ്വേഛ്ചാധിപത്യം തുടരാമെന്നും  ചിന്തിക്കുന്നു. കാനോനിയമങ്ങ,രാജ്യത്തിന്റെ മണ്ണിപയറ്റി ചിലവാക്കുവാനുള്ള സാധ്യതകളും പുരോഹിതആരായുന്നുണ്ട്. പള്ളിവക സ്വത്തുക്കക്രയവിക്രയം  ചെയ്യുവാഅതാതു പള്ളികളുടെ രൂപതയിലെ ബിഷപ്പിന്റെയോ വികാരിയുടെയോ പൂണ്ണ സമ്മതപത്രം വേണമെന്നുള്ളതാണ്, കാനോനിയമവ്യവസ്ഥ. കോടതി ഉത്തരവു തികച്ചും വിപരീതവും. ഉത്തരവില്പറയുന്നത് ഇങ്ങനെ, "ഒരു രാജ്യത്തിന്റെ നിയമങ്ങള്ക്കുപരിയായി മറ്റൊരു രാജ്യത്തിന്റെ നിയമങ്ങ സാധൂകരിക്കുകയില്ല. ഭരണഘടന അനുശാസിക്കുന്നില്ല."   വിധിന്യായ പ്രകാരം രാജ്യത്തിന്റെ ബില്ല്യബില്ല്യരൂപാ കണക്കിനുള്ള സ്വത്തുക്ക ബിഷപ്പുമാരും പുരോഹിതരും മാത്രം കൈകാര്യം ചെയ്യുന്നതും രാജ്യദ്രോഹം ആണ്.   സ്വേഛ്ചാധിപതികളായ പള്ളിധികാരികഅല്മായന്റെ മറവി,‍ രാജ്യത്തിന്റെ നിയമങ്ങളെ  ലംഘിച്ചു  തങ്ങളുടെ അധീനതയില്ത്തന്നെ  സ്വത്തുക്കള്നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതു സഭയ്ക്കും നാടിനും ഒരു ശാപമാണ്.   


  വിധിന്യായത്തിലൂടെ റോമാ സാമ്രാജ്യത്തിന്റെ നിയമങ്ങ,ഇനിമേ,‍  രാജ്യത്തു നിലനില്ക്കുകയില്ലെന്നും വ്യക്തമാണ്. ഭാരതത്തിലെ വായുവിനും വെള്ളത്തിനും വസ്തുവിനും  റോമായിലിരുന്നു  ഭരിക്കുന്ന ഒരു  മാപാപ്പാക്കു  എന്തധികാരമാണ് ഇന്ത്യഭരണഘടന കല്പ്പിച്ചിരിക്കുന്നത്? അധികാരം ക്രിസ്തുവിന്റെ ആത്മീയ സാമ്രാജ്യത്തിമാത്രം പോരെ? അതിനുപരി അധികാര ഭ്രാന്തുപിടിച്ചു സഭാസ്വത്തുക്കള്ഇന്നും കൈവശം വെച്ചുകൊണ്ടിരിക്കുന്ന  പുരോഹിതർക്കു  നിയമത്തിന്റെ സംരക്ഷണം നല്കുന്നതും കുറ്റകൃത്യം തന്നെയാണ്.  (തുടരും) 

No comments:

Post a Comment