Translate

Sunday, March 11, 2012

Pope Benedict urges American bishops to fight gay marriage

Pope Benedict XVI is urging American Catholics to take a stand against the "powerful political and cultural currents seeking to alter the legal definition of marriage," a.k.a. the proponents of gay marriage, the AP reports. Acknowledging that his beliefs could be considered "countercultural," the pope dismissed any alternative point of view: "Sexual differences cannot be dismissed as irrelevant to the definition of marriage," he said. The online reactions were predictable: lefties like @justinbarbour called Benedict's warning "the epitome of hysteria," while conservatives including @HumanLifeIntnl defended him from "uninformed and unfair attacks in the media."


MSN News : ഇവിടെ ക്ലിക്ക് ചെയ്യുക

1 comment:

  1. അടുത്തകാലത്ത് ഒബാമ ബാറില്‍ പോയപ്പോള്‍ ധാരാളം പുരോഹിതര്‍ കുഞ്ഞുങ്ങളുമൊത്തു
    കള്ളു കുടിക്കുന്നതും കോഴിക്കാലു തിന്നുന്നതും കണ്ടു. ഇതു കണ്ടു ഒബാമ സ്വവര്‍ഗവിവാഹം
    നിയമാനുശ്രുതമാക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

    ഇതിനായി ഇന്നു പുരോഹിതരും ലിബറല്‍സിനെ പിന്താങ്ങി സംഘടിത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇലക്ഷന്‍കാലം ആയതിനാല്‍ വോട്ടു ബാങ്ക് വര്‍ദ്ധിപ്പിക്കുവാന്‍ പ്രസിഡന്ഡിനു സുവര്‍ണ്ണാവസരവും കിട്ടി.

    പണ്ടൊക്കെ ബ്രിട്ടനിലും അമേരിക്കയിലും മക്കളെ ഉപരിപഠനത്തിനു വിട്ടാല്‍ പെണ്ണാണെങ്കില്‍ ഒരു സായിപ്പിനെയോ ആണാണെങ്കില്‍ ഒരു മാദാമ്മയെയോ, കറമ്പിയോ കൂടെ കൊണ്ടുവരുമോയെന്നായിരുന്നു ഭയം. ഇന്നു സ്ഥിതി മാറി. ഇനി നിയമപരമായി തന്നെ പുരുഷനു പുരുഷനും സ്ത്രീക്ക് സ്ത്രീയും ഭാര്യ ഭര്‍ത്താക്കന്‍മാരായി നാട്ടില്‍ വരാം. കൊച്ചിയില്‍ വരുമ്പോള്‍ കസ്റ്റംസുകാര്‍ പ്രശ്നമുണ്ടാക്കാതെ നോക്കണം.

    നിലവില്‍ അമേരിക്കയില്‍ വിവാഹിതരെപ്പോലെ എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും സ്വവര്‍ഗ ചങ്ങാതികള്‍ക്കും ലഭിക്കുന്നുണ്ട്. ഒരാള്‍ മാത്രം ജോലി ചെയ്താലും പങ്കാളിക്കും ആരോഗ്യ
    പദ്ധതിപ്രകാരം സൌജന്യമായ ഇന്‍ഷുറന്‍സു ലഭിക്കും. വിവാഹിതരെപ്പോലെ ഈ പങ്കാളികള്‍ക്കും ആദായ നികുതിയിളവിനു ഒന്നിച്ചു ഫയല്‍ ചെയ്യാം.ഇവരോട്
    വിവേചനം കാണിക്കുന്നതും ഈ രാജ്യത്ത്
    നിയമവിരുദ്ധമാണ്.

    സ്വവര്‍ഗ്ഗക്കാരുടെ നിയമാനുസൃതമായ വിവാഹമാണ് ഇവിടെ മാര്‍പാപ്പ എതിര്‍ക്കുന്നത്.
    വിവാഹമെന്നാല്‍ സ്ത്രീപുരുഷ ബന്ധമെന്നാണ് ലോകം മുഴുവന്‍ വിശ്വസിച്ചുവരുന്നത്. സ്ത്രീയും
    പുരുഷനും ഒന്നിച്ചു ജീവിക്കുവാനുള്ള ഒരു ഉടമ്പടിയും കൂടിയാണ് വിവാഹമെന്ന പരിപാവനമായ കൂദാശകൊണ്ട് ഉദ്ദേശിക്കുന്നതും. സ്ത്രീയുടെയും പുരുഷന്‍റെയും കടമകള്‍
    വേര്‍തിരിച്ചു പരസ്പരം ഒത്തുചേര്‍ന്ന് മക്കള്‍ക്ക്‌ വേണ്ട വിദ്യാഭ്യാസം നല്‍കി അവരെ നേരാംവിധം പരിപാലിച്ചു വളര്‍ത്തുകയെന്നുളളതാണ്‌
    വിവാഹജീവിതത്തിന്‍റെ പരമമായ
    ഉദ്ദേശവും. രാഷ്ട്രത്തിനു നല്ല ഒരു നവതലമുറയെ സൃഷ്ടിക്കുന്നതിനും സ്ത്രീപുരുഷബന്ധം ആവശ്യമാണ്.

    സര്‍ക്കാരിന്‍റെ നിയമപരമായ എല്ലാ ആനുകൂല്യങ്ങളും ഒരേ വര്‍ഗ്ഗരതികള്‍ക്ക് ലഭിക്കുന്ന സ്ഥിതിക്ക് ഇനി എന്തിനു നിയമാനുസൃതമായ വിവാഹം നടപ്പിലാക്കണം? ഇന്നുള്ള ഒരു സമൂഹം എങ്ങനെ പുതിയ ഈ വികൃത ലൈംഗിക വര്‍ഗത്തെ സ്വാഗതം ചെയ്യും? സ്വകാര്യ ജീവിതത്തില്‍ വിവാഹിതരെപ്പോലെ ജീവിക്കുന്ന ഇവര്‍ക്ക് വിവാഹമെന്ന മറ്റൊരു നിര്‍വചനവും ആവശ്യമുണ്ടോ?രാജ്യത്തിന്‍റെ ഭൂരിഭാഗം ജനങ്ങളുടെയും ചിന്തകള്‍ മറികടന്നു ഇങ്ങനെ ഒരു നിയമം എന്തിനു പാസ്സാക്കണം?

    ഇതു സര്‍ക്കാരിന്‍റെ തീരുമാനമാണ്. മതം ഇതില്‍ ഇടപെടെണ്ടായെന്നും ഈ അനുരാഗികള്‍ സഭയ്ക്കെതിരെ മുറവിളി കൂട്ടുന്നു. പുരോഹിതരുടെ സ്ഥാനം അപ്പാടെ നഷ്ടപ്പെട്ടിരിക്കുന്ന
    ഒരു കാലത്ത് മാര്‍പാപ്പയുടെ വാക്കുകള്‍ വില കല്പ്പിക്കുമെന്നും തോന്നുന്നില്ല. വിവാഹ സമ്മര്‍ദ്ദവുമായി നടക്കുന്ന സ്വവര്‍ഗ അനുരാഗികള്‍ സിവില്‍ വിവാഹത്തില്‍ക്കൂടി വ്യക്തിസ്വാതന്ത്ര്യം
    എന്തിനു അവകാശപ്പെടണം? ഭൂരിപക്ഷത്തിന്‍റെ ചിന്താഗതികള്‍ക്ക് എന്തുകൊണ്ട് ഇവര്‍ വില കല്‍പ്പിക്കുന്നില്ല. എല്ലാ മനുഷ്യാവകാശങ്ങളും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. സ്വവര്‍ഗ രതി
    സ്വകാര്യജീവിതത്തില്‍ കൊണ്ടു പോവുകയാണ് ഉത്തമം. താലിബനും സൗദിഅറെബിയാ പോലുള്ള രാജ്യങ്ങളും ഇവരെ കിട്ടിയാല്‍ തലവെട്ടും.

    ReplyDelete